ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ – പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN  3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക – സാഹിത്യ – ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി ‘ജ്ഞാനഭാഷ’ എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു…

RECENT POSTS

ISSUE 19 FEBRUARY 10

മുന്നുര

  സൂര്യപുത്രിയായ തപതിയുടെയും സൂര്യപത്‌നിയായ സംജ്ഞയുടെയും കഥകളില്‍ ഏറ്റവും കൗതുകകരമായ ഒന്നാണ് വിശ്വകര്‍മ്മാവ് സൂര്യനെ ചെത്തിമിനുക്കിയ സംഭവം. വിഷ്ണുപുരാണത്തിലും മാര്‍ക്കണ്ഡേയപുരാണത്തിലും ഈ കഥ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്ഞയായിരുന്നു സൂര്യദേവന്റെ പത്‌നി. സൂര്യന്റെ അമിതമായ ചൂടു സഹിക്കാന്‍ സംജ്ഞയ്ക്ക് സാധിച്ചില്ല. സൂര്യന്റെ ചൂട് …………

മുന്നുര

സൂര്യപുത്രിയായ തപതിയുടെയും സൂര്യപത്‌നിയായ സംജ്ഞയുടെയും കഥകളില്‍ ഏറ്റവും കൗതുകകരമായ ഒന്നാണ് വിശ്വകര്‍മ്മാവ് സൂര്യനെ ചെത്തിമിനുക്കിയ സംഭവം. വിഷ്ണുപുരാണത്തിലും മാര്‍ക്കണ്ഡേയപുരാണത്തിലും ഈ കഥ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്ഞയായിരുന്നു സൂര്യദേവന്റെ പത്‌നി. സൂര്യന്റെ അമിതമായ ചൂടു സഹിക്കാന്‍ സംജ്ഞയ്ക്ക് സാധിച്ചില്ല. സൂര്യന്റെ ചൂട് കാരണം അദ്ദേഹത്തെ നോക്കാന്‍ പോലും അവള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇക്കാരണത്താല്‍, തന്റെ നിഴലിനെ (ഛായ) തനിക്ക് പകരമായി സൂര്യന്റെ അടുത്തു നിര്‍ത്തിയിട്ട് സംജ്ഞ വനത്തിലേക്ക് തപസ്സിനായി പോയി. ഒരു പെണ്‍കുതിരയുടെ രൂപം സ്വീകരിച്ചാണ് സംജ്ഞ വനത്തില്‍ കഴിഞ്ഞിരുന്നത്.
കാലക്രമേണ ഛായയാണ് തന്റെ കൂടെയുള്ളതെന്ന് സൂര്യന്‍ മനസ്സിലാക്കുകയും സംജ്ഞയെ തേടി വിശ്വകര്‍മ്മാവിന്റെ അടുത്തെത്തുകയും ചെയ്തു. തന്റെ മകള്‍ സൂര്യന്റെ ചൂട് സഹിക്കാനാവാതെയാണ് പോയതെന്ന് വിശ്വകര്‍മ്മാവ് സൂര്യനെ അറിയിച്ചു. സൂര്യന്റെ സമ്മതത്തോടെ, അദ്ദേഹത്തിന്റെ അമിതമായ ചൂട് കുറയ്ക്കാന്‍ വിശ്വകര്‍മ്മാവ് ഒരു വഴി കണ്ടെത്തി.വിശ്വകര്‍മ്മാവ് സൂര്യനെ ഒരു കടച്ചില്‍ യന്ത്രത്തില്‍ (Lathe) കയറ്റി വെച്ച് അദ്ദേഹത്തിന്റെ തേജസ്സിനെ ചെത്തിമിനുക്കാന്‍ തുടങ്ങി. സൂര്യന്റെ ആകെ ചൂടിന്റെ എട്ടിലൊരു ഭാഗം വിശ്വകര്‍മ്മാവ് ചെത്തിമാറ്റി എന്നാണ് പുരാണങ്ങള്‍ പറയുന്നത്.
ഇത്തരത്തില്‍ സൂര്യനെ കൊത്തിമിനുക്കിയെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ രൂപം കൂടുതല്‍ മനോഹരമാവുകയും ചൂട് സഹിക്കാവുന്ന നിലയിലാവുകയും ചെയ്തു. ഇതിനുശേഷമാണ് സൂര്യന്‍ കുതിരയുടെ രൂപം ധരിച്ച് വനത്തില്‍ പോയി സംജ്ഞയെ തിരികെ കൊണ്ടുവരുന്നത്.സൂര്യനില്‍ നിന്ന് ചെത്തിമാറ്റിയ ആ അമിത തേജസ്സ് ഉപയോഗിച്ച് വിശ്വകര്‍മ്മാവ് അതിശക്തമായ പല ആയുധങ്ങളും………

HIGHLIGHTS

SCIENCE

PREVIOUS ISSUES

FILM STUDIES

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page before the start of the manuscript, and include the title......

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

STORY

POEM

MORE

ഈയാംപാറ്റകൾ

ഏ. കെ. അനിൽകുമാർ...

കടൽക്കുതിര

ശ്രീകല കെ. ഒറ്റപ്പാലം...

ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ - പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN 3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക - സാഹിത്യ- ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി 'ജ്ഞാനഭാഷ' എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു..

ISSUE 19

FEBRUARY 10

INDIAN KNOWLEDGE

പ്രാചീന ഭാരതീയ സർവകലാശാലകൾ

ഡോ. തനൂജ ജി ഡോ. ഹരികുമാർ എൻ...

RECENT POSTS

HIGHLIGHTS

ഉദതി

പുണ്യ കേച്ചേരി

ഗാസ

സുദർശൻ പി. സി.

GALLERY

SCIENCE

PREVIOUS ISSUES

VOL/2 ISSUE/13
VOL/2 ISSUE/14
VOL/1 ISSUE/11
VOL/1 ISSUE/10
VOL/1 ISSUE/12
VOL/1 ISSUE/9
VOL/1 ISSUE/8
VOL/1 ISSUE/7
VOL/1 ISSUE/6
VOL/1 ISSUE/5
VOL/1 ISSUE/4
VOL/1 ISSUE/3
VOL/1 ISSUE/2
VOL/1 ISSUE/1

FILM STUDY

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page.....

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

STORY

POEM

CULTURAL STUDIES

LITERARY CRITICISM

MORE

ഫണ്ട് ഫണ്ട്

ഇസ്മത്ത് ഹുസൈൻ...